കവിത

മരണത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ

നീ അല്ലെങ്കിൽ ഞാൻ വെടിയേറ്റാണ് മരിക്കുകയെങ്കിൽ ആ ചോരയിൽ നിന്ന് ഏതു പൂവുള്ള ചെടിയാവും മുളയ്ക്കുക ചുകന്നതോ കരുവാളിച്ചതോ തൂങ്ങിയാണ് മരിക്കുകയെങ്കിൽ അച്ചുടലയിൽ നിന്ന് തൂങ്ങി മരണത്തിന്റെ സ്മൃതികൾ ഒളിപ്പിച...

Read More
കവിത

സമസ്തപദങ്ങൾ

വാക്കുകളെ മുറിക്കുന്ന ഒരക്ഷരദൂരത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പടർന്ന് ഞാനും നീയും അവരും നമ്മളാവുന്നു. നമ്മൾ നടന്ന വഴിയെന്ന ചരിത്രമുണ്ടാകുന്നു. നമ്മൾ നടന്ന വഴിയിലെ ക്രിയകളിലും കർമങ്ങളിലും എത്ര ഞാ...

Read More
കവിത

മകൻ വരുമ്പോൾ

മകനവധിക്കു വരുമ്പോൾ താനേ പാടും, പാട്ടുപാടുന്ന യന്ത്രങ്ങളൊക്കെയും സ്വീകരണമുറിയിൽ തലങ്ങും വിലങ്ങും ഓടും, കുത്തി മറിയും ചിരിക്കും തമാശ പറയും, പിണങ്ങും, മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും നിവിൻപോളിയ...

Read More
കവിത

ബോധിവൃക്ഷത്തിന്റെ ദലമർമരങ്ങൾ

വേപ്പുമരത്തിലെക്കാറ്റ് അതിലൊറ്റക്കിളിയെ ഇരുത്തി ഓമനിക്കുമ്പോൾ ഞാനെന്റെ ജാലകം തുറന്നിടുന്നു അവിടെ ഉണ്ടായിരുന്നെന്ന അടയാളത്തെ ഒരു ചില്ലയനക്കത്തിൽ പുറകിലാക്കി അത് പറന്നു പോകുന്നു. വർത്തമാനകാലത്തെ ഒരു ചി...

Read More
കവിത

കുടിവയ്പ്

ഇവനെൻ പ്രിയൻ പ്രണയരസങ്ങളെ നുണഞ്ഞവൻ കുരുക്കിട്ട കാണാതടവറയിൽ പ്രിയത്തിന്റെ തോട്ടിക്കോലിട്ട് പുറത്തുചാടിച്ചവൻ. ക്ലാവു പിടിച്ച ചിന്തകളെ തിളക്കം കൂട്ടിയവൻ നീളം കുറഞ്ഞ നിഴലായി കയറിവന്നവൻ വിരസതയുടെ നടുക്കടല...

Read More
കവിത

ഇങ്ങനെ ചിലതുകൂടിയുണ്ടല്ലോ

സത്യമാണല്ലോ കാഴ്ചയില്ലാത്തവളുടെ വീട് അയഞ്ഞു തൂങ്ങിയ മണങ്ങളിൽ മുറുകെ പിടിച്ച് അടുക്കള, വരാന്ത, കിടപ്പുമുറി എന്ന് വെളിപ്പെടാൻ തുടങ്ങുന്നുവല്ലോ. മഞ്ഞിന്റെ പാടകളെ തുടച്ചുമാറ്റി മുറ്റത്ത് വെയിൽകൊള്ളികൾ നി...

Read More
കവിത

പാട്ടിലൂടെ ഒഴുകിപോകുന്ന ബസ്സ്

ഒരു ബസ്സ് നിറയെ പാട്ടുമായി പോകുന്നു ഡ്രൈവർ പാട്ടിനൊപ്പിച്ച് വളയം തിരിച്ച് ആഘോഷിക്കുന്നു പുറത്തുള്ള മഴയും നിറയുന്നു വഴിയിലുടനീളം ആരും കൈകാട്ടുകയോ കാത്തു നിൽക്കുകയോ ചെയ്യുന്നില്ല തെങ്ങിൻതലപ്പും പാട്ടിലാ...

Read More
കവിത

മറന്നത്

കണ്ണില്ലാത്ത പ്രണയത്തെ കാണുവാനായി മിനക്കെട്ടെത്തിയതോ അരുമയാം മൂക്കിൻ തുമ്പത്ത് കാതില്ലാതെയലയുന്ന സ്‌നേഹത്തെ കാണുവാനായി കാത്തതോ കാഞ്ഞ വെയിലത്ത് നാദത്തിൻ മധുരിമ കുടിക്കുവാനായി കാത്തിരുന്നു നാറ്റിയാൽ തെറ...

Read More
കവിത

ഇനിയും

ഇനിയുമെഴുതണം രാത്രി കെട്ടുപോകും മുമ്പ് ഭ്രാന്ത് ഉടഞ്ഞു തീരും മുമ്പ്! പനി കെടുത്തിയ സന്ധ്യയിൽ ചെവിയിൽ മൂളിയ കൊതുകുമായ് മിണ്ടണം മഴ വരും മുമ്പ് ചോരയാൽ! എന്തേ മടങ്ങുവാൻ വൈകിയോ പാല നിന്നിടം നിഴലുകൾ പൂത്ത...

Read More
കവിത

സമയം രാത്രി, കുറ്റാക്കൂരിരുട്ട്

ആരും കാണാതെയാണത്രെ? സമയം രാത്രി, കുറ്റാക്കൂരിരുട്ട്. മോഷണമാരോപിച്ചെത്തിയ ആരവങ്ങൾ കേട്ടു നോക്കെത്താ നിലകൾക്ക് മുകളിൽ നിന്ന് പിടിവള്ളി നഷ്ടപ്പെട്ട് താഴേക്ക്... സമയം രാത്രി, കുറ്റാക്കൂരിരുട്ട്... കരഞ്ഞ...

Read More