നീ അല്ലെങ്കിൽ ഞാൻ വെടിയേറ്റാണ് മരിക്കുകയെങ്കിൽ ആ ചോരയിൽ നിന്ന് ഏതു പൂവുള്ള ചെടിയാവും മുളയ്ക്കുക ചുകന്നതോ കരുവാളിച്ചതോ തൂങ്ങിയാണ് മരിക്കുകയെങ്കിൽ അച്ചുടലയിൽ നിന്ന് തൂങ്ങി മരണത്തിന്റെ സ്മൃതികൾ ഒളിപ്പിച...
Read MoreCategory: കവിത
വാക്കുകളെ മുറിക്കുന്ന ഒരക്ഷരദൂരത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പടർന്ന് ഞാനും നീയും അവരും നമ്മളാവുന്നു. നമ്മൾ നടന്ന വഴിയെന്ന ചരിത്രമുണ്ടാകുന്നു. നമ്മൾ നടന്ന വഴിയിലെ ക്രിയകളിലും കർമങ്ങളിലും എത്ര ഞാ...
Read Moreമകനവധിക്കു വരുമ്പോൾ താനേ പാടും, പാട്ടുപാടുന്ന യന്ത്രങ്ങളൊക്കെയും സ്വീകരണമുറിയിൽ തലങ്ങും വിലങ്ങും ഓടും, കുത്തി മറിയും ചിരിക്കും തമാശ പറയും, പിണങ്ങും, മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും നിവിൻപോളിയ...
Read Moreവേപ്പുമരത്തിലെക്കാറ്റ് അതിലൊറ്റക്കിളിയെ ഇരുത്തി ഓമനിക്കുമ്പോൾ ഞാനെന്റെ ജാലകം തുറന്നിടുന്നു അവിടെ ഉണ്ടായിരുന്നെന്ന അടയാളത്തെ ഒരു ചില്ലയനക്കത്തിൽ പുറകിലാക്കി അത് പറന്നു പോകുന്നു. വർത്തമാനകാലത്തെ ഒരു ചി...
Read Moreസത്യമാണല്ലോ കാഴ്ചയില്ലാത്തവളുടെ വീട് അയഞ്ഞു തൂങ്ങിയ മണങ്ങളിൽ മുറുകെ പിടിച്ച് അടുക്കള, വരാന്ത, കിടപ്പുമുറി എന്ന് വെളിപ്പെടാൻ തുടങ്ങുന്നുവല്ലോ. മഞ്ഞിന്റെ പാടകളെ തുടച്ചുമാറ്റി മുറ്റത്ത് വെയിൽകൊള്ളികൾ നി...
Read Moreഒരു ബസ്സ് നിറയെ പാട്ടുമായി പോകുന്നു ഡ്രൈവർ പാട്ടിനൊപ്പിച്ച് വളയം തിരിച്ച് ആഘോഷിക്കുന്നു പുറത്തുള്ള മഴയും നിറയുന്നു വഴിയിലുടനീളം ആരും കൈകാട്ടുകയോ കാത്തു നിൽക്കുകയോ ചെയ്യുന്നില്ല തെങ്ങിൻതലപ്പും പാട്ടിലാ...
Read Moreആരും കാണാതെയാണത്രെ? സമയം രാത്രി, കുറ്റാക്കൂരിരുട്ട്. മോഷണമാരോപിച്ചെത്തിയ ആരവങ്ങൾ കേട്ടു നോക്കെത്താ നിലകൾക്ക് മുകളിൽ നിന്ന് പിടിവള്ളി നഷ്ടപ്പെട്ട് താഴേക്ക്... സമയം രാത്രി, കുറ്റാക്കൂരിരുട്ട്... കരഞ്ഞ...
Read More