സമകാലമലയാളസാഹിത്യത്തിലെ വളരെ ശ്രദ്ധേയനായ എഴുത്തുകാരനാണ് യു.കെ കുമാരൻ. വയലാർ അവാർഡ് ജേതാവായ അദ്ദേഹം ഇരുപതിലധികം കഥാസമാഹാരങ്ങളും പതിനാല് നോവെല്ലകളും ഒൻപത് നോവലുകളും മലയാളസാഹിത്യത്തിന് സംഭാവനചെയ്തിട്ടുണ്...
Read MoreArchives
പ്രപഞ്ചത്തിൽ മനുഷ്യന് പ്രമുഖമായ സ്ഥാനം ഊട്ടി ഉറപ്പിക്കുന്ന ഒരു വാചകമാണ് 'മനുഷ്യൻ ഹാ! എത്ര മഹത്തായ ഒരു പദം' എന്നത്. ലോകം നിറയെ മനുഷ്യരാണെന്നതുപോലെ സത്യമാണ് അവരൊരുത്തരും വ്യത്യസ്തരുമാണ് എന്നതും. രൂപത്തി...
Read Moreമനുഷ്യന്റെ ഭാവനകളും സ്വപ്നങ്ങളും യഥാർത്ഥമായ വിഭ്രാന്തികൾ അല്ല. മറിച്ച്, സ്വന്തം ഉണ്മയുടെ നാനാർത്ഥ സ്വരങ്ങളിലേക്കുള്ള കിനാവള്ളികളാണ്. ജീവിതത്തെ മുറുകെപിടിക്കാനും തിരികെപിടിക്കാനുമുള്ള സകല സാധ്യതകളെയും...
Read Moreഈ വർഷത്തെ പൂർണ്ണ ഉറൂബ് നോവൽ അവാർഡ് കരസ്ഥമാക്കിയ റഹ്മാൻ കിടങ്ങയത്തിന്റെ “അന്നിരുപത്തിയൊന്നില്” എന്ന നോവലിന്റെ ഒരു വായന കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞ് തന്ന ഒരു കഥയിലൂടെയാണ് മാപ്പിള ലഹളയെക്കുറിച്ച് കേൾ
Read More''നിൻ്റെ ജീവിതം നഗരത്തിനും നാട്ടിൻപുറത്തിനുമിടയിലെ അനന്തമായ വെയിലിൻ്റെ പാലത്തിന്മേലിരുന്നുള്ള ഒടുങ്ങാത്ത ഒരു നിലവിളിയാണ്." 'വീടെത്താത്തവൾ' എന്ന കവിതയിൽ സച്ചിദാനന്ദൻ കുറിച്ചിട്ടതുപോലെ നാട്ടിൻപുറത്തെ വ...
Read Moreപാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ രാമുണ്ണി പണിക്കരുടെയും സ്പെയിൻകാരിയായ കാർമെ അലെമാണിയുടെയും മകനായ റെയ് മൺ പണിക്കർ 1918 -നു ബാർസിലോണയിൽ ജനിച്ചു. സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹം ജർമനിയി...
Read Moreനിലാവ് - എന്നു വിചാരിക്കുമ്പോഴേയ്ക്കും പതുപതുത്ത വെളുത്തരോമങ്ങളുള്ള പൂച്ചക്കുട്ടി പമ്മിപ്പമ്മി വരാറുണ്ട്. അത് ചിലപ്പോൾ ഓടി മരത്തിൽ കയറും, ഒളിച്ചിരിക്കും. അപ്പോ ഇങ്ങനെ ഇലകളൊക്കെ കിലുകിലാ ചിരിക്കും. ക...
Read Moreകാർലോസ് ദ്രുമൊങ് ഡി ആന്ദ്രേദ് 1902-ൽ ബ്രസീലിൽ മിനാസ് ജറാസിലെ ഇറ്റാബിറ എന്ന ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. ഖനിത്തൊഴിലാളികൾ വസിച്ചിരുന്ന ഒരു ഗ്രാമമാണ് ഇറ്റാബിറ. ബ്രസീലിയൻ ആധുനികതയുടെ മുഖ്യ വക്...
Read Moreതിരക്ക് കുറവുള്ള ഒരു ഞായറാഴ്ച വൈകുന്നേരം നഗരാതിർത്തിയിൽ രണ്ടു മരങ്ങൾ വാശിയോടെ തർക്കത്തിലേർപ്പെട്ടു. അപ്പുറത്തുള്ള ടൗൺഷിപ്പിലേക്ക് ആരാണു കൂടുതൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നത് എന്നായിരുന്നു തർക്കം! രണ്ടുപേ...
Read Moreമൃതമായതാണ് ചരിത്രം. നിയതാർത്ഥത്തിൽ വർത്തമാനകാലത്തിൽ അതിനു പ്രസക്തിയൊന്നുമില്ല. എങ്കിലും അത് വർത്തമാനകാലത്തെ ഉദ്ദീപിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.മൃതർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിൽ ജീവിച്ചിരിക്കുക...
Read More