ക്ഷീണിച്ച വേനലിരിയ്ക്കുന്നു, വഴിവക്കിൽ: കൂടയിലേറെപ്പഴങ്ങൾ നിറച്ചുകൊണ്ടും വിറ്റുപോകാത്തതിതെന്തെന്നൊരാധിയാൽ വിങ്ങും മുഖം കനപ്പിച്ചുകൊണ്ടും കാലത്തേ തീയൂതിപ്പാറ്റിയ വെയിലിന്റെ അലകളിൽച്ചിലതിനെത്താലോലിച്ച...
Read MoreCategory: കവിത
കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകന്റെ ഓർമ ദിവസമാണ് ജൂലൈ 5. തിളങ്ങും നിലാവത്ത് പങ്കായമിട്ട് കൊച്ചുവള്ളത്തേലൊറ്റയ്ക്ക് വലയ്ക്കിറങ്ങുമ്പോ തിരുനല്ലൂരിന...
Read Moreആൺകുട്ടിയെപോലെ വേഷം ധരിച്ച് മറ്റുള്ള കുട്ടികളോട് കളിക്കുന്നതിൽ അമ്മ എന്നെ വിലക്കിയില്ല. പത്ത് വയസായപ്പോഴേക്കും എന്റെ തുടകൾ മറയ്‌ക്കേണ്ടി വന്നു ഞാൻ സ്കർട്ട് ധരിച്ചു തുടങ്ങി. സ്‌കൂളിൽ എന്നും എന്റെ ഇരി...
Read Moreവീട്ടിലേക്കുള്ള വഴി നിറയെ കുറെയേറെ മണങ്ങളാണ്. ആത്തയുടെയും കൈതയുടെയും പേരക്കയുടെയും കൊതിപ്പിക്കുന്ന പഴുത്ത മണം. അടുക്കളപ്പുറത്ത് തൂക്കിയിട്ടിരുന്ന പറമ്പിലെ പഴക്കുലകളുടെ മഞ്ഞമണം. അടുപ്പിൽ നിന്നെടു...
Read Moreമരിച്ചിട്ടും മരിച്ചിട്ടും വല്യുപ്പാപ്പൻ ഇടക്കിടെ തറവാട്ടിലെ പടികയറി വന്നു. വല്യമ്മച്ചിയുടെതൊണ്ടയിൽ കരച്ചിൽ പെരുകുമ്പോഴൊക്കെ വെറ്റിലയടക്കാമണം ചാറി- ച്ചാറി വല്യുപ്പാപ്പൻ തിണ്ണയിലെ ചാരുകസേരയിൽചാരിക്കിടന്...
Read More
