വേപ്പുമരത്തിലെക്കാറ്റ് അതിലൊറ്റക്കിളിയെ ഇരുത്തി ഓമനിക്കുമ്പോൾ ഞാനെന്റെ ജാലകം തുറന്നിടുന്നു അവിടെ ഉണ്ടായിരുന്നെന്ന അടയാളത്തെ ഒരു ചില്ലയനക്കത്തിൽ പുറകിലാക്കി അത് പറന്നു പോകുന്നു. വർത്തമാനകാലത്തെ ഒരു ചി...
Read MoreCategory: കവിത
സത്യമാണല്ലോ കാഴ്ചയില്ലാത്തവളുടെ വീട് അയഞ്ഞു തൂങ്ങിയ മണങ്ങളിൽ മുറുകെ പിടിച്ച് അടുക്കള, വരാന്ത, കിടപ്പുമുറി എന്ന് വെളിപ്പെടാൻ തുടങ്ങുന്നുവല്ലോ. മഞ്ഞിന്റെ പാടകളെ തുടച്ചുമാറ്റി മുറ്റത്ത് വെയിൽകൊള്ളികൾ നി...
Read Moreഒരു ബസ്സ് നിറയെ പാട്ടുമായി പോകുന്നു ഡ്രൈവർ പാട്ടിനൊപ്പിച്ച് വളയം തിരിച്ച് ആഘോഷിക്കുന്നു പുറത്തുള്ള മഴയും നിറയുന്നു വഴിയിലുടനീളം ആരും കൈകാട്ടുകയോ കാത്തു നിൽക്കുകയോ ചെയ്യുന്നില്ല തെങ്ങിൻതലപ്പും പാട്ടിലാ...
Read Moreആരും കാണാതെയാണത്രെ? സമയം രാത്രി, കുറ്റാക്കൂരിരുട്ട്. മോഷണമാരോപിച്ചെത്തിയ ആരവങ്ങൾ കേട്ടു നോക്കെത്താ നിലകൾക്ക് മുകളിൽ നിന്ന് പിടിവള്ളി നഷ്ടപ്പെട്ട് താഴേക്ക്... സമയം രാത്രി, കുറ്റാക്കൂരിരുട്ട്... കരഞ്ഞ...
Read Moreഅവിഹിതക്കോട്ടകൾക്കകത്തെല്ലാം ധിക്കാര രഹസ്യങ്ങളായിരിക്കും! ആളറിയാത്ത മുഖംമൂടികൾക്കെല്ലാം തീവിലയായിരിക്കും! പാതിരാവിലും ഇരുട്ടുമറവിലും മാത്രം അവ ആണത്തം കാട്ടും. കണ്ണിറുക്കങ്ങളിലും പിൻനടത്തങ്ങളിലും അവ...
Read Moreഭൂമിയിലെ മുഴുവൻ ചലനങ്ങളും നിശ്ചലമാകുന്ന നേരത്ത് മേഘങ്ങൾ എനിക്കായൊരുക്കിവയ്ക്കുന്ന ഒരിടമുണ്ട് എങ്ങിരുന്നാലും എനിക്കു മാത്രം കേൾക്കാൻ കഴിയുന്ന നിന്റെ ശബ്ദം എനിക്കു മാത്രം മനസ്സിലാകുന്ന ആ ഭാഷ എനിക്കു മാ...
Read More
