എന്റെ കവിത അച്ചടിച്ചുവന്നാലുടൻ ലൈക്കടിക്കുന്ന, ഷെയർ ചെയ്യുന്ന, ഫോർവേഡ് ചെയ്യുന്ന, ഫോണിൽ കിന്നരിക്കുന്ന എല്ലാ പുരുഷകേസരികളും ഒഴിഞ്ഞുപോയി. കണ്ടുപിടിക്കെപ്പട്ടതിന്റെ ജാള്യമാണു കാരണം. എന്നെക്കാൾ ഭംഗിയായി...
Read MoreCategory: കവിത
ഞങ്ങൾ ഒന്നിച്ചു കളിച്ചു തിമിർത്തു നടക്കും ഞങ്ങൾക്കറിയില്ലല്ലോ പലവഴി പേര് വിളിച്ചു നടന്നൊരു ചെല്ലക്കിളികളും കൊക്കുകൾ നീട്ടി ചില്ലകളിൽ ഇതുവഴി ചറ പറ ചറ പറ ചികയുന്നൊരു ചെങ്കീരികളും നിറഭേദങ്ങൾ പലഭേദങ്ങൾ മറ...
Read Moreകൂട്ടത്തിൽ നിന്ന് വേർപെട്ട് ഞാനിതാ ഇരുളിലേകയായ് ദാഹിക്കുന്ന ഹൃദയവുമായി മരുപ്പച്ച തേടിയലയുന്നു. നരച്ചൊരീ ഭൂമി താണ്ടുവതെങ്ങനെയെ- ന്നോർത്താവലാതി കൊള്ളാതെ മൃൺമയമായ എന്റെയുടൽ ഉണ്മയെത്തേടുന്നു. എന്റെ മിഴി...
Read Moreഅച്ഛൻയന്ത്രം അമ്മയന്ത്രത്തോട് പറഞ്ഞു, ഈയിടെയായി മകൻയന്ത്രത്തിന്റെ മുഖത്ത് ഒരു സന്തോഷമില്ലെന്ന്. 'ടീച്ചർയന്ത്രം എന്തിനെങ്കിലും വഴക്ക് പറഞ്ഞുകാണും, അല്ലെങ്കിൽ വല്ല കൂട്ടുകാരിയന്ത്രവും പിണങ്ങിനടക്കുകയാവു...
Read Moreതടയണ ഭേദിച്ച് അടിയുടുപ്പിൽ ഒപ്പുവച്ച ചുവപ്പ്, ബാല്യത്തെ അടിയറവു പറയിച്ചെന്ന് കേട്ടവരൊക്കെ ആവർത്തിക്കുന്നു. എന്റെ ബാല്യം ഒറ്റ നിമിഷത്താൽ നഷ്ടപ്പെടില്ലയെന്ന കരച്ചിൽ ആരും അറിയുന്നേയില്ല. കുട്ടി എന്ന വാത...
Read Moreഉമിനീരുപോലെ വറ്റിയ പുഴയിൽ നിന്നും പ്രാണന്റെ ഞരമ്പൂറ്റി കരയിലെത്തിയതാണ് മത്സ്യം. വെള്ളം വെള്ളം എന്ന് ഉടലിനാൽ കരയിലെഴുതി മറ്റൊരു ലിപിയത് അതിന്റെ ചിറകുകൾ ഇടംവലം പായുന്ന ജലക്കുതിപ്പുകളെ സ്വപ്നം കണ്ടു തു...
Read Moreമന:പൂർവമോ അല്ലാതെയോ ചീന്തിയെറിയുന്ന പ്രണയങ്ങൾ ഇരുട്ടിനോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? നിഴലുറങ്ങിയെന്ന് ഉറപ്പിക്കാനായി ഇടയ്ക്കിടെ ദീർഘശ്വാസം വിട്ടും കൈകാലുകൾ പരസ്പരം കോർത്തും ചുമരിലേക്ക് ഒളിഞ്ഞുനോ...
Read Moreരാത്രി അതിന്റെ ആകാശത്തിൽ നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു ഞാനോ നമ്മുടെ ഇണയോർമകളുടെ നനുത്ത മുല്ലമണത്തെ ഉറക്കത്തിന്റെ അങ്ങേ പടവിലിരുന്നു കോർത്തുകൊണ്ടിരിക്കുകയായിരുന്നു. ഇരുള് വടിച്ചു കഴുകി വെളി...
Read Moreവിജനമായിരുന്നു ഇരുട്ട് പരന്നിരുന്നു ചില കിളിയൊച്ചകൾ ഒഴിച്ചാൽ നിശബ്ദമായിരുന്നു ഒരുപാട് കാലം ഒരേ നില്പ് നിന്നിട്ടും തളർച്ച ബാധിക്കാത്ത മരച്ചോട്ടിലായിരുന്നു ചിലർ ഉലാത്തുകയായിരുന്നു മറ്റുചിലർ ഇരിക്കുകയും ...
Read More
