മണ്ണിന്റെ അതിലോലമായ
അടരുകളിലേക്ക്
അച്ഛനൊരു കിളി വാതിൽ
പണിതിട്ടു.
വേരു പൊട്ടുന്നിടത്ത്
എന്നെ വിളക്കിച്ചേർത്തു
വെള്ളം തണുപ്പിച്ച
മേൽത്തട്ടിലൂടെ
ഞാനൂർന്നിറങ്ങി.
വിരിയാനിരിക്കുന്ന ഇലകൾ
പുറപ്പെടേണ്ട മൊട്...
നിന്റെ ഉത്തരക്കടലാസ്
എന്റെ കയ്യിലിരുന്ന്
ചിരിക്കുന്നുണ്ട്.
പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട്
ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട്
പരിഭവത്തിന്റെ മുന കനക്കാതെ
നിന്റെ ശരികളെ
ചേർത്തുപിടിക്കാൻ
എത്ര ചോദ്യ...