വീട്ടിലേക്കുള്ള വഴി നിറയെ കുറെയേറെ മണങ്ങളാണ്. ആത്തയുടെയും കൈതയുടെയും പേരക്കയുടെയും കൊതിപ്പിക്കുന്ന പഴുത്ത മണം. അടുക്കളപ്പുറത്ത് തൂക്കിയിട്ടിരുന്ന പറമ്പിലെ പഴക്കുലകളുടെ മഞ്ഞമണം. അടുപ്പിൽ നിന്നെടു...
Read MoreCategory: കവിത
മരിച്ചിട്ടും മരിച്ചിട്ടും വല്യുപ്പാപ്പൻ ഇടക്കിടെ തറവാട്ടിലെ പടികയറി വന്നു. വല്യമ്മച്ചിയുടെതൊണ്ടയിൽ കരച്ചിൽ പെരുകുമ്പോഴൊക്കെ വെറ്റിലയടക്കാമണം ചാറി- ച്ചാറി വല്യുപ്പാപ്പൻ തിണ്ണയിലെ ചാരുകസേരയിൽചാരിക്കിടന്...
Read Moreചിലനേരത്തൊരു പ്രേമക്കാറ്റുവീശും. കടലുപ്പിന്റെ കനത്ത മണമുള്ള ദിവസങ്ങളിലേയ്ക്ക്, നമ്മളിഴഞ്ഞു പോകും. പ്രേമത്തോളം പോന്ന മൗനത്തെ വായിച്ചും, അകലത്തോളം അതിരുകെട്ടിയ വാക്കുകളെ വരച്ചിട്ടും, നിലാവു കണ്ടിരിക്കു...
Read Moreമരിച്ചു കഴിഞ്ഞ മരത്തിന്റെ നീലിച്ച വേരുകളെ താലോലിച്ചുകൊണ്ട് അനാഥമായി റോഡരികിലിരിക്കുന്നുണ്ട് ചില മണ്ണോർമകൾ, പുറന്തോടു പൊട്ടിച്ച് കാൽവിരലൂന്നി നെഞ്ചിലേക്കിറങ്ങിയത്, കുഞ്ഞിക്കൈകളായി ഇളം പച്ചകൾ ചുരുണ്ടു ...
Read Moreഉത്തരമറിയാത്ത ചോദ്യശരങ്ങൾ ഉരുൾ പൊട്ടിയൊഴുകുന്നു. പെയ്‌തൊഴിയാത്ത മഴമേഘങ്ങൾ പൊരിയുന്ന തീനാളങ്ങളായാകാശത്ത്. കടലിരമ്പലിൽ മൗനമാകും രോദനങ്ങൾ, കാറ്റിനോടു കഥ മെനയും മർമരങ്ങൾ. എത്ര സൂര്യോദയങ്ങളെത്ര അസ്തമയസന്...
Read Moreകല്ല് മൂന്നും ഇണ്ടയിറ്റ് എന്തനാ കാര്യം നായ്ക്കരി മണി ഇല്ലെങ്കില്. പാറ്റിയ തട്പരെ മൂലക്ക് പൊടിഞ്ചരി. കോയിക്ക് നായിക്ക് നാങ്ക ക്ക് ബേണിയും നരയും കുരുണ്ടും പൂങ്കണും പൈപ്പ് മാറുവാ. കല്ല് മൂന്ന് കൊള്ളി ...
Read Moreചിലരുണ്ട്, എന്നും എല്ലായിടത്തും സാന്നിധ്യം അറിയിക്കുന്നവർ.. പലരിലും ഉണർവായി,ഊർജ്ജമായി അവരങ്ങിനെ നിറഞ്ഞ് നിൽക്കുമ്പോൾ അസാധ്യമായത് സാധ്യമാകും, പൂക്കാത്തത് പൂവിടും,കായ്ക്കും നിഴലുകൾ ഉൾവലിയും... മറ്റു ച...
Read Moreപകൽ കണ്ടാൽ ഇഷ്ടമാകില്ല. ഒച്ചവച്ചും വിയർത്തും; ജീവിക്കാനുള്ള തത്രപ്പാടിൽ തിരക്കിട്ടോടിയും; പൊടിപുരണ്ടും, വെയിലേറ്റുമങ്ങനെ.... രാത്രിയിൽ വരവ് സാമ്പ്രാണി മണമുളള തലമുടിച്ചുരുളുകളിൽ സന്ധ്യയെ ഒളിപ്പിച്ച്; ...
Read More
