ചതുരവടിവുള്ള അക്ഷരങ്ങൾ മായ്ച്ച് വ്യാകരണങ്ങളുടെ മുള്ളുവേലികൾ ഭേദിച്ച് നിന്ന നില്പിൽ ലൂസിഫർ ഭൂമിയിലേക്കിറങ്ങിവന്നു. അവനിപ്പോൾ മാലാഖയുടെ മുഖം. സ്വപ്നങ്ങളുടെ അൾത്താരയിൽനിന്ന് അവൻ വലം കൈ വെളിച്ചനേർക്കു കാ...
Read MoreCategory: കവിത
സൂചിപ്പഴുതുപോലുമില്ലാത്ത തിരക്കവസാനിക്കാത്ത ലോക്കൽ കംപാർട്‌മെന്ററിലും കവിതകൾ പിറന്നു വീഴാറുണ്ട് ഇടി കൊണ്ട് സാൻഡ്‌വിച്ച് പരുവത്തിലാകുമ്പോൾ നട്ടെല്ലു പൊട്ടാറാവുമ്പോൾ രോഷം അണപൊട്ടുന്ന താളം നഷ്ടപ്പെട്ട പു...
Read More'ഓർമയുടെ ഓളങ്ങളിൽ നിന്നു നീന്തിപ്പോകാൻ കഴിഞ്ഞില്ല; അതിനാൽ മറക്കാനും ആവുന്നില്ല...' - നീ എനിക്കയച്ച കറുത്ത കാർഡിലെ വരികൾ. നീയിപ്പോൾ എവിടെയാണ്? ഞാൻ ഇവിടെയുണ്ട്. എനിക്കു പ്രായമായി എങ്കിലും ആ മനസ്സ് കൈ...
Read Moreറെയിൽവേ പ്ലാറ്റ്‌ഫോമിലെ ബഞ്ചുകൾ പരസ്പരം സ്ഥലംമാറിക്കളിക്കുന്ന നല്ലൊരു നാലുമണിനേരം, ടിക്കറ്റെടുക്കാതെ തന്റെ പരിധിക്കുള്ളിൽ നുഴഞ്ഞുകയറിയവനെയൊക്കെ പാത്തുനിന്നു പിടിച്ച് കടിച്ചുകുടഞ്ഞ് തൂക്കിയെടുത്ത് തന്റ...
Read Moreകറുപ്പും ചുവപ്പും മഞ്ഞയും കൊടിക്കൂറകൾ ഞാത്തിയിരുന്നു കുരുത്തോലകളാൽ അലങ്കരിച്ചിരുന്നു അടിച്ചുവാരി അരിപ്പൊടിയാൽ അണിഞ്ഞ് മുറ്റമൊരുക്കിയിരുന്നു പാട്ടുണ്ടായിരുന്നു കാറ്റുണ്ടായിരുന്നു തണലുണ്ടായിരുന്നു നീയ...
Read More
